Sunday, March 7, 2010

വൈറ്റമിന്‍ ഗുളികകളുടെ ഗുണം ഒരാഴ്ച!


വൈറ്റമിന്‍ ഗുളികകളുടെ പ്രയോജനം ഒരാഴ്ച മാത്രമോ? നാം വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അങ്ങനെ തന്നെ എന്നാണ് ഒരു പുതിയ പഠനം പറയുന്നത്.

ഉഷ്ണവും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ സൂക്ഷിച്ചിരിക്കുന്ന വൈറ്റമിന്‍ ഗുളികകള്‍ക്ക് ബോട്ടില്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഗുണം നഷ്ടപ്പെടുമെന്നാണ് പഠനത്തില്‍ പറയുന്നത്. അപ്പോള്‍ ന്യായമായിട്ടും ഒരു സംശയം തോന്നാം, അടപ്പുകള്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ ഗുണം നഷ്ടപ്പെടുമോ എന്ന്.


Vitamin pills are useful for One Week Only വൈറ്റമിന്‍ ഗുളികകളുടെ ഗുണം ഒരാഴ്ച!

തിലകന്‍, ലാല്, അഴിക്കോട്, ഞാന്‍-മതിഭ്രമം ആര്‍ക്ക്?

മലയാളികള്‍ ഇപ്പോള്‍ ആകെ വിഷമത്തിലാണ്. തിലകനും മോഹന്‍ലാലും സുകുമാര്‍ അഴിക്കോടും അങ്ങോട്ടും ഇങ്ങോട്ടും മതിഭ്രമം ആരോപിയ്ക്കുകയാണ്. ഇതൊക്കെ കേട്ടും കണ്ടും കഴിയുന്ന ‍ഞാന്‍ മതിഭ്രമം ബാധിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുകയാണോ? (ഇതിലെ ഞാന്‍ വായനക്കാരനാണേ..)ഈ കഥയില്‍ ഇപ്പോള്‍ പുതിയ ഒരാള്‍ കൂടി രംഗ പ്രവേശം ചെയ്തിട്ടുണ്ട്. മൂപ്പര്‍ക്ക് ഒരു പ്രത്യേത കഴിവുണ്ട്. വളരെ വേഗം ആര്‍ക്കാണ് കൂടുതല്‍ മതിഭ്രമം എന്ന് കണ്ട്പിടിയ്ക്കാനാവും. സാഹിത്യത്തില്‍ എന്നും ഒറ്റയാനായി നില്‍ക്കുന്ന ഈയാള്‍ കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് (അത്രയും എടുത്തോ എന്നറിയില്ല) ആര്‍ക്കാണ് അധിക മതിഭ്രമം എന്ന് കണ്ട് പിടിച്ചു. ക്യാമറയുമായി എത്തിയവരുടെ മുന്നില്‍ ടി. പത്മനാഭന്‍ അത് അരുളിചെയ്യുകയും ചെയ്തു.

ഈ മനുഷ്യന്‍ ആരായിരുന്നു

മണപ്പാടന്‍ എന്ന മണപ്പാട്ട്‌ കുഞ്ഞുമുഹമ്മദ്‌ ഹാജിയെ എങ്ങനെയാണ്‌ നാം വായിക്കേണ്‌ടത്‌ന ഏതു കണ്ണിലൂടെയാണ്‌ നാം നോക്കിക്കാണേണ്‌ടത്‌ന മുസ്‌ലിം നവോന്ഥാനപ്രസ്ഥാനത്തിന്‍റെ ആദിരൂപമായ മുസ്‌ലിം ഐക്യസംഘത്തിന്‍റെ പ്രണേതാവായിട്ടോന അതോ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിനറുതി വരുത്തിയില്ലെണ്‍ിത്ഭ നാട്ടിത്ഭ പൊട്ടിത്തെറിയുണ്‌ടാവുമെന്നു കൊച്ചി രാജാവിനു മുന്നറിയിപ്പുകൊടുത്തുകൊണ്‌ടു പ്രത്യക്ഷപത്രവും 1111 ചിങ്ങം ഒന്നിന്‌ (ആറ്‌ ഒന്നു കൂടും ദിവസം 1.1.1111 ) രക്തരൂക്ഷിതകലാപമുണ്‌ടാവുമെന്ന താക്കീതോടെ രക്തലേഖയും പ്രസിദ്ധീകരിച്ച ധീരസാഹസികനായ വിപ്ലവകാരി എന്ന നിലയ്‌ക്കോന ഭാഷയിത്ഭ ആദ്യമായി ഭക്ഷണത്തെക്കുറിച്ചു പുസ്‌തകമെഴുതിയ ഗ്രന്ഥകര്‍ത്താവെന്ന നിലയ്‌ക്കോന ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമി എന്‍.എസ്‌.എസിനും എസ്‌.എന്‍.ഡി.പിക്കും ദാനം ചെയ്‌തു സ്‌കൂളും അനാഥശാലയുമുള്‍പ്പെടെ പല സ്ഥാപനങ്ങള്‍ക്കും രൂപം കൊടുത്ത ഉദാരമതിയായ സാമൂഹികപരിഷ്‌കര്‍ത്താവ്‌ എന്ന നിലയ്‌ക്കോന മണപ്പാടന്‍ ഇതെല്ലാമായിരുന്നു, ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകള്‍ മുതത്ഭ അറുപതുകള്‍ വരെ സജീവമായിരുന്ന സാമൂഹികപരിഷ്‌കര്‍ത്താവ്‌ പൊതുസമൂഹത്തിനു വേണ്‌ടിയും താന്‍ പിറന്നുവീണ സമുദായത്തിനുവേണ്‌ടിയും ചെയ്‌ത സേവനങ്ങള്‍ ചരിത്രം വേണ്‌ടപോലെ രേഖപ്പെടുത്തിയോ എന്നു സംശയമാണ്‌